Salmos 105
മലയാളം സത്യവേദപുസ്തകം 1910 - പരിഷ്കരിച്ച പതിപ്പ്, സമകാലിക ലിപിയിൽ (MAL2015) vs NVT
1 യഹോവെക്കു സ്തോത്രംചെയ്‌വിൻ; തൻ നാമത്തെ വിളിച്ചപേക്ഷിപ്പിൻ;
1 Deem graças ao S enhor e proclamem seu nome; anunciem entre os povos o que ele tem feito.
2 അവന്നു പാടുവിൻ; അവന്നു കീർത്തനം പാടുവിൻ;
2 Cantem a ele, sim, cantem louvores a ele; falem a todos de suas maravilhas.
3 അവന്റെ വിശുദ്ധനാമത്തിൽ പ്രശംസിപ്പിൻ;
3 Exultem em seu santo nome, alegrem-se todos que buscam o S
4 യഹോവയെയും അവന്റെ ബലത്തെയും തിരവിൻ;
4 Busquem o S enhor e sua força, busquem sua presença continuamente.
5 അവന്റെ ദാസനായ അബ്രാഹാമിന്റെ സന്തതിയും
5 Lembrem-se das maravilhas que ele fez, dos milagres que realizou e dos juízos que pronunciou,
6 അവൻ ചെയ്ത അത്ഭുതങ്ങളും അവന്റെ അടയാളങ്ങളും
6 vocês que são filhos de seu servo Abraão, descendentes de Jacó, seus escolhidos.
7 അവൻ നമ്മുടെ ദൈവമായ യഹോവയാകുന്നു;
7 Ele é o S enhor , nosso Deus; vemos sua justiça em toda a terra.
8 അവൻ തന്റെ നിയമത്തെ എന്നേക്കും
8 Ele é fiel à sua aliança para sempre, ao compromisso que firmou com mil gerações.
9 അവൻ അബ്രാഹാമിനോടു ചെയ്ത നിയമവും
9 É a aliança que fez com Abraão, o juramento que fez a Isaque.
10 അതിനെ അവൻ യാക്കോബിന്നു ഒരു ചട്ടമായും
10 Ele a confirmou a Jacó por decreto, ao povo de Israel como aliança sem fim:
11 നിന്റെ അവകാശത്തിന്റെ ഓഹരിയായി
11 “Darei a vocês a terra de Canaã, como a porção de sua herança”.
12 അവർ അന്നു എണ്ണത്തിൽ കുറഞ്ഞവരും ആൾ ചുരുങ്ങിയവരും
12 Assim declarou quando eles ainda eram poucos, um punhado de estrangeiros em Canaã.
13 അവർ ഒരു ജാതിയെ വിട്ടു മറ്റൊരു ജാതിയുടെ അടുക്കലേക്കും
13 Vagaram de uma nação a outra, de um reino a outro.
14 അവരെ പീഡിപ്പിപ്പാൻ അവൻ ആരെയും സമ്മതിച്ചില്ല;
14 E, no entanto, não permitiu que ninguém os oprimisse e, em seu favor, repreendeu reis:
15 എന്റെ അഭിഷിക്തന്മാരെ തൊടരുതു,
15 “Não toquem em meu povo escolhido, não façam mal a meus profetas”.
16 അവൻ ദേശത്തു ഒരു ക്ഷാമം വരുത്തി;
16 Mandou vir fome sobre a terra de Canaã e cortou a provisão de alimento.
17 അവർക്കു മുമ്പായി അവൻ ഒരാളെ അയച്ചു;
17 Então enviou um homem adiante deles, José, que foi vendido como escravo.
18 യഹോവയുടെ വചനം നിവൃത്തിയാകയും
18 Feriram seus pés com correntes e com ferros prenderam seu pescoço.
19 അവർ അവന്റെ കാലുകളെ വിലങ്ങുകൊണ്ടു ബന്ധിക്കയും
19 O S enhor pôs José à prova, até chegar a hora de cumprir sua palavra.
20 രാജാവു ആളയച്ചു അവനെ വിടുവിച്ചു;
20 O faraó mandou chamar José e o libertou; o governante de nações lhe abriu a porta da prisão.
21 അവന്റെ പ്രഭുക്കന്മാരെ ഇഷ്ടപ്രകാരം ബന്ധിച്ചുകൊൾവാനും
21 José foi encarregado do palácio real e se tornou administrador de todos os seus bens.
22 തന്റെ ഭവനത്തിന്നു അവനെ കർത്താവായും
22 Tinha toda a liberdade de instruir os assistentes do faraó e de ensinar os conselheiros da corte.
23 അപ്പോൾ യിസ്രായേൽ മിസ്രയീമിലേക്കു ചെന്നു;
23 Então Israel chegou ao Egito; Jacó viveu como estrangeiro na terra de Cam.
24 ദൈവം തന്റെ ജനത്തെ ഏറ്റവും വർദ്ധിപ്പിക്കയും
24 O S enhor multiplicou seu povo, até que se tornaram mais numerosos que seus opressores.
25 തന്റെ ജനത്തെ പകെപ്പാനും തന്റെ ദാസന്മാരോടു ഉപായം പ്രയോഗിപ്പാനും
25 Voltou os egípcios contra seu povo, e eles tramaram contra os servos do S
26 അവൻ തന്റെ ദാസനായ മോശെയെയും
26 Mas o S enhor enviou Moisés, seu servo, e Arão, a quem havia escolhido.
27 ഇവർ അവരുടെ ഇടയിൽ അവന്റെ അടയാളങ്ങളും
27 Eles realizaram sinais entre os egípcios, maravilhas na terra de Cam.
28 അവൻ ഇരുൾ അയച്ചു ദേശത്തെ ഇരുട്ടാക്കി;
28 O S enhor cobriu o Egito com trevas, pois desobedeceram
29 അവൻ അവരുടെ വെള്ളത്തെ രക്തമാക്കി,
29 Transformou as águas em sangue e matou os peixes.
30 അവരുടെ ദേശത്തു തവള വ്യാപിച്ചു രാജാക്കന്മാരുടെ പള്ളിയറകളിൽപോലും നിറഞ്ഞു.
30 Rãs infestaram a terra e invadiram até os aposentos do rei.
31 അവൻ കല്പിച്ചപ്പോൾ നായീച്ചയും
31 Por sua ordem, moscas desceram sobre os egípcios, e piolhos encheram todo o seu território.
32 അവൻ അവർക്കു മഴെക്കു പകരം കൽമഴയും
32 Enviou-lhes granizo em lugar de chuva, e relâmpagos faiscaram sobre a terra.
33 അവൻ അവരുടെ മുന്തിരിവള്ളികളും അത്തിവൃക്ഷങ്ങളും തകർത്തു;
33 Destruiu as videiras e as figueiras e despedaçou todas as árvores.
34 അവൻ കല്പിച്ചപ്പോൾ വെട്ടുക്കിളിയും തുള്ളനും അനവധിയായി വന്നു,
34 Por sua ordem, vieram enxames de gafanhotos, incontáveis gafanhotos jovens.
35 അവരുടെ ദേശത്തിലെ സസ്യം ഒക്കെയും അവരുടെ വയലിലെ വിളയും തിന്നുകളഞ്ഞു.
35 Devoraram toda a vegetação da terra e destruíram toda a plantação nos campos.
36 അവൻ അവരുടെ ദേശത്തിലെ എല്ലാകടിഞ്ഞൂലിനെയും
36 Depois, matou o filho mais velho de todos os lares egípcios, a força e o orgulho de cada família.
37 അവൻ അവരെ വെള്ളിയോടും പൊന്നിനോടും കൂടെ പുറപ്പെടുവിച്ചു;
37 Tirou seu povo do Egito cheio de prata e de ouro, e ninguém das tribos de Israel sequer tropeçou.
38 അവർ പുറപ്പെട്ടപ്പോൾ മിസ്രയീം സന്തോഷിച്ചു;
38 Os egípcios se alegraram quando eles partiram, pois muito os temiam.
39 അവൻ തണലിന്നായി ഒരു മേഘം വിരിച്ചു;
39 O S enhor estendeu sobre o povo uma cobertura de nuvem e lhe deu fogo para iluminar a escuridão.
40 അവർ ചോദിച്ചപ്പോൾ അവൻ കാടകളെ കൊടുത്തു;
40 Quando pediram carne, enviou codornas; saciou sua fome com o pão do céu.
41 അവൻ പാറയെ പിളർന്നു, വെള്ളം ചാടി പുറപ്പെട്ടു;
41 Partiu uma rocha, e jorrou água, que correu como um rio pelo deserto.
42 അവൻ തന്റെ വിശുദ്ധവചനത്തെയും തന്റെ ദാസനായ അബ്രാഹാമിനെയും ഓർത്തു.
42 Pois ele se lembrou da santa promessa que havia feito a seu servo Abraão.
43 അവൻ തന്റെ ജനത്തെ സന്തോഷത്തോടും
43 Tirou seu povo do Egito com alegria, seus escolhidos, com celebração.
44 അവർ തന്റെ ചട്ടങ്ങളെ പ്രമാണിക്കയും
44 Deu a seu povo as terras das nações, e eles colheram o que outros haviam plantado.
45 അവൻ ജാതികളുടെ ദേശങ്ങളെ അവർക്കു കൊടുത്തു;
45 Tudo isso aconteceu para que guardassem seus decretos e obedecessem a suas leis. Louvado seja o S
Atalhos do teclado
- Capítulo anterior←
- Próximo capítulo→
- Versículo anteriork
- Próximo versículoj
- Limpar seleçãoEsc
- Esta ajuda?
Estude este capítulo no WhatsApp
Peça à IA da Bíblia Fala para explicar Salmos 105, comparar traduções ou montar um estudo — tudo direto pelo WhatsApp.