1 യഹോവ ഭൂമിയെ നിർജ്ജനവും ശൂന്യവും ആക്കി കീഴ്മേൽ മറിക്കുകയും
2 ജനത്തിനും പുരോഹിതനും,
3 ഭൂമി അശേഷം നിർജ്ജനമായും കവർച്ചയായും പോകും;
4 ഭൂമി ദുഃഖിച്ചു വാടിപ്പോകുന്നു;
5 ഭൂമിയിലെ ഉന്നതന്മാർ ക്ഷീണിച്ചുപോകുന്നു.
6 അതുകൊണ്ട് ഭൂമി ശാപഗ്രസ്തമായി
7 പുതുവീഞ്ഞ് ദുഃഖിക്കുന്നു;
8 തപ്പുകളുടെ ആനന്ദം നിന്നുപോകുന്നു;
9 അവർ പാട്ടു പാടിക്കൊണ്ടു വീഞ്ഞു കുടിക്കുകയില്ല;
10 ശൂന്യപട്ടണം ഇടിഞ്ഞുകിടക്കുന്നു;
11 വീഞ്ഞില്ലായ്കയാൽ വീഥികളിൽ നിലവിളികേൾക്കുന്നു;
12 പട്ടണത്തിൽ ശൂന്യത മാത്രം ശേഷിച്ചിരിക്കുന്നു;
13 ഒലിവു തല്ലുംപോലെയും
14 അവർ ഉച്ചത്തിൽ ആർക്കും;
15 അതുകൊണ്ട് നിങ്ങൾ കിഴക്ക് യഹോവയെയും
16 “നീതിമാന് മഹത്ത്വം” എന്നിങ്ങനെ ഭൂമിയുടെ അറ്റത്തുനിന്നു
17 ഭൂവാസിയേ, പേടിയും കുഴിയും കെണിയും
18 പേടി കേട്ട് ഓടിപ്പോകുന്നവൻ കുഴിയിൽ വീഴും;
19 ഭൂമി പൊടുപൊടെ പൊട്ടുന്നു;
20 ഭൂമി മദ്യപനെപ്പോലെ ചാഞ്ചാടുന്നു;
21 ആ നാളിൽ യഹോവ ഉയരത്തിൽ ഉന്നതന്മാരുടെ സൈന്യത്തെയും
22 കുണ്ടറയിൽ തടവുകാരെപ്പോലെ അവരെ ഒന്നിച്ച് കൂട്ടി
23 സൈന്യങ്ങളുടെ യഹോവ സീയോൻ പർവ്വതത്തിലും യെരൂശലേമിലും വാഴുകയാലും