Provérbios 11
Biblica® സ്വതന്ത്രം സമകാലിക മലയാളവിവർത്തനം 2020 (MALC) vs NVI
1 കള്ളത്തുലാസ് യഹോവയ്ക്ക് വെറുപ്പാകുന്നു,
1 O Senhor repudia balanças desonestas, mas os pesos exatos lhe dão prazer.
2 അഹന്ത വരുമ്പോൾ അപമാനം കൂടെവരുന്നു,
2 Quando vem o orgulho, chega a desgraça, mas a sabedoria está com os humildes.
3 നീതിനിഷ്ഠരുടെ സത്യസന്ധത അവർക്കു വഴികാട്ടിയാകുന്നു,
3 A integridade dos justos os guia, mas a falsidade dos infiéis os destrói.
4 സമ്പത്ത് ക്രോധദിവസത്തിൽ ഉപകരിക്കുകയില്ല,
4 De nada vale a riqueza no dia da ira divina, mas a retidão livra da morte.
5 നിഷ്കളങ്കരുടെ നീതി അവർക്കു നേർവഴി ഒരുക്കുന്നു,
5 A retidão dos irrepreensíveis lhes abre um caminho reto, mas os ímpios são abatidos por sua própria impiedade.
6 സത്യസന്ധരുടെ നീതിനിഷ്ഠ അവരെ വിടുവിക്കുന്നു,
6 A justiça dos justos os livra, mas o desejo dos infiéis os aprisiona.
7 ദുഷ്ടരുടെ മരണത്തോടെ അവരുടെ പ്രതീക്ഷകളും തകരുന്നു;
7 Quando morre o ímpio, sua esperança perece; tudo o que ele esperava do seu poder dá em nada.
8 നീതിനിഷ്ഠർ അനർഥത്തിൽനിന്നു വിടുവിക്കപ്പെടുന്നു,
8 O justo é salvo das tribulações, e estas são transferidas para o ímpio.
9 അഭക്തർ തങ്ങളുടെ അധരങ്ങളാൽ അയൽവാസിക്കു നാശംവരുത്തുന്നു,
9 Com a boca o ímpio pretende destruir o próximo, mas pelo seu conhecimento o justo se livra.
10 നീതിനിഷ്ഠരുടെ അഭിവൃദ്ധിയിൽ നഗരവാസികൾ ആഹ്ലാദിക്കുന്നു;
10 Quando os justos prosperam, a cidade exulta; quando os ímpios perecem, há cantos de alegria.
11 സത്യസന്ധർക്കു ലഭിക്കുന്ന അനുഗ്രഹംമൂലം നഗരത്തിന് അഭിവൃദ്ധിയുണ്ടാകുന്നു,
11 Pela bênção dos justos a cidade é exaltada, mas pela boca dos ímpios é destruída.
12 അയൽവാസിയെ അവഹേളിക്കുന്നവർ വകതിരിവില്ലാത്തവർ
12 O homem que não tem juízo ridiculariza o seu próximo, mas o que tem entendimento refreia a língua.
13 കിംവദന്തി ആത്മവിശ്വാസത്തെ ഒറ്റിക്കൊടുക്കുന്നു,
13 Quem muito fala trai a confidência, mas quem merece confiança guarda o segredo.
14 മാർഗനിർദേശങ്ങളുടെ അഭാവത്താൽ ഒരു ദേശം നിലംപരിശാകുന്നു,
14 Sem diretrizes a nação cai; o que a salva é ter muitos conselheiros.
15 അന്യനുവേണ്ടി ജാമ്യംനിൽക്കുന്നവർ തീർച്ചയായും ദുഃഖിക്കേണ്ടിവരും,
15 Quem serve de fiador certamente sofrerá, mas quem se nega a fazê-lo está seguro.
16 ദയാശീലയായ വനിത ആദരിക്കപ്പെടുന്നു,
16 A mulher bondosa conquista o respeito, mas os homens cruéis só conquistam riquezas.
17 ദയാലു തനിക്കുതന്നെ നന്മനേടുന്നു,
17 Quem faz o bem aos outros, a si mesmo o faz; o homem cruel causa o seu próprio mal.
18 ദുഷ്ടർ വഞ്ചനയോടെ കൂലിവാങ്ങുന്നു,
18 O ímpio recebe salários enganosos, mas quem semeia a retidão colhe segura recompensa.
19 നീതിമാർഗത്തിൽ ഉറച്ചുനിൽക്കുന്നവർ ജീവനെ നേടും,
19 Quem permanece na justiça viverá, mas quem sai em busca do mal corre para a morte.
20 യഹോവ വക്രഹൃദയമുള്ളവരെ വെറുക്കുന്നു,
20 O Senhor detesta os perversos de coração, mas os de conduta irrepreensível dão-lhe prazer.
21 ദുഷ്ടർ ശിക്ഷിക്കപ്പെടാതിരിക്കുകയില്ല; സുനിശ്ചിതം,
21 Esteja certo de que os ímpios não ficarão sem castigo, mas os justos serão poupados.
22 വിവേചനശക്തിയില്ലാത്ത സുന്ദരി,
22 Como anel de ouro em focinho de porco, assim é a mulher bonita, mas indiscreta.
23 നീതിനിഷ്ഠരുടെ അഭിലാഷം നന്മയിലേക്കുമാത്രം നയിക്കുന്നു,
23 O desejo dos justos resulta em bem; a esperança dos ímpios, em ira.
24 ഒരു മനുഷ്യൻ ഉദാരമായി നൽകുന്നു, എന്നിട്ടും അതിൽ അധികമായി നേടുന്നു;
24 Há quem dê generosamente, e vê aumentar suas riquezas; outros retêm o que deveriam dar, e caem na pobreza.
25 ഉദാരമനസ്കരായവർ അഭിവൃദ്ധിപ്പെടും;
25 O generoso prosperará; quem dá alívio aos outros, alívio receberá.
26 ധാന്യം പൂഴ്ത്തിവെക്കുന്നവരെ ജനം ശപിക്കും,
26 O povo amaldiçoa aquele que esconde o trigo, mas a bênção coroa aquele que logo se dispõe a vendê-lo.
27 ശ്രദ്ധയോടെ നന്മ അന്വേഷിക്കുന്നവർക്ക് അംഗീകാരം ലഭിക്കും,
27 Quem procura o bem será respeitado; já o mal vai de encontro a quem o busca.
28 സ്വന്തം സമ്പത്തിൽ ആശ്രയിക്കുന്നവർ വീണുപോകും,
28 Quem confia em suas riquezas certamente cairá, mas os justos florescerão como a folhagem verdejante.
29 സ്വകുടുംബത്തിൽ നാശം വരുത്തുന്നവരുടെ ഓഹരി കാറ്റായിരിക്കും,
29 Quem causa problemas à sua família herdará somente vento; o insensato será servo do sábio.
30 നീതിനിഷ്ഠരുടെ പ്രതിഫലം ജീവവൃക്ഷം,
30 O fruto da retidão é árvore de vida, e aquele que conquista almas é sábio.
31 ഈ ലോകത്തിൽ നീതിനിഷ്ഠർക്കു പ്രതിഫലം ലഭിക്കുന്നു എങ്കിൽ,
31 Se os justos recebem a punição que merecem na terra, quanto mais o ímpio e o pecador!
Atalhos do teclado
- Capítulo anterior←
- Próximo capítulo→
- Versículo anteriork
- Próximo versículoj
- Limpar seleçãoEsc
- Esta ajuda?
Estude este capítulo no WhatsApp
Peça à IA da Bíblia Fala para explicar Provérbios 11, comparar traduções ou montar um estudo — tudo direto pelo WhatsApp.