1 അല്ലയോ, ദാഹിക്കുന്ന ഏവരും ദ്രവ്യമില്ലാത്തവരുമായുള്ളവരേ വെള്ളത്തിനു വരുവിൻ:
2 അപ്പമല്ലാത്തതിനു ദ്രവ്യവും തൃപ്തി വരുത്താത്തതിനു നിങ്ങളുടെ പ്രയത്നഫലവും ചെലവിടുന്നതെന്തിന്?
3 നിങ്ങൾ ചെവിചായിച്ച് എന്‍റെ അടുക്കൽ വരുവിൻ;
4 ഞാൻ അവനെ ജനതകൾക്കു സാക്ഷിയും
5 നീ അറിയാത്ത ഒരു ജനതയെ നീ വിളിക്കും;
6 യഹോവയെ കണ്ടെത്താകുന്ന സമയത്ത് അവിടുത്തെ അന്വേഷിക്കുവിൻ;
7 ദുഷ്ടൻ തന്‍റെ വഴിയും
8 “എന്‍റെ വിചാരങ്ങൾ നിങ്ങളുടെ വിചാരങ്ങൾ അല്ല;
9 “ആകാശം ഭൂമിക്കുമീതെ ഉയർന്നിരിക്കുന്നതുപോലെ
10 മഴയും മഞ്ഞും ആകാശത്തുനിന്നു പെയ്യുകയും
11 എന്‍റെ വായിൽനിന്നു പുറപ്പെടുന്ന എന്‍റെ വചനം ആയിരിക്കും;
12 നിങ്ങൾ സന്തോഷത്തോടെ പുറപ്പെടും;
13 മുള്ളിനു പകരം സരളവൃക്ഷം മുളയ്ക്കും;